October 01, 2012

ചുവന്ന മാനം..

വൃക്ഷച്ചായ പതിഞ്ഞീലാ തലമുടി ഉലയുന്നു ഉച്ചിയില്‍,

വന്നു നില്‍ക്കുവാന്‍ തണലിലാകെ ,
ചെമ്മാന  മുറുക്കി പച്ചപ്പുല്ലിനാല്‍..






എവിടെയോ തളിരിട്ട വാക്കു പോലെ,
മനമോതുന്നു വൃക്ഷത്തിന്‍ ചാരുഭംഗി.
തുമ്പി വന്നിരിക്കുന്നു നെറ്റിയിലാകേ,
ഗോതമ്പു നിറമുള്ള കിരണങ്ങളായി.
പതിഞ്ഞീടുന്നു അനുദിനം സ്വരങ്ങള്‍,
ചുവക്കുന്നു ഫലങ്ങളായി വേഗത്തില്‍.
തോരാത്ത മഴയുടെ മടിത്തട്ടില്‍,
കൈകള്‍ ആട്ടുന്നു അമ്മയെ പോലെ.
കാണാന്‍ കൊതിക്കുന്ന മേലു പോലെ,
നനച്ചു ഞാന്‍ നേരങ്ങളില്‍ വെള്ളമാകേ... 


No comments:

Post a Comment